+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സസ്പെൻഡ് ചെയ്തത് ജോലി ചെയ്യാതിരുന്നതിനെന്ന്

നിലന്പൂർ: ഡ്യൂട്ടിസമയത്ത് ജോലി ചെയ്യാതിരുന്നതിനാണ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തെന്ന് എടിഒ കെ.പി രാധാകൃഷ്ണൻ. ടിഡിഎഫ് യൂണിറ്റ് പ്രസിഡന്‍റ് കെ.പി സുകുമാരനെയ
സസ്പെൻഡ്  ചെയ്തത് ജോലി  ചെയ്യാതിരുന്നതിനെന്ന്
നിലന്പൂർ: ഡ്യൂട്ടിസമയത്ത് ജോലി ചെയ്യാതിരുന്നതിനാണ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തെന്ന് എടിഒ കെ.പി രാധാകൃഷ്ണൻ. ടിഡിഎഫ് യൂണിറ്റ് പ്രസിഡന്‍റ് കെ.പി സുകുമാരനെയടക്കം സസ്പെൻഡ് ചെയ്തത് ഡ്യൂട്ടി സമയത്ത് മുറിയിൽപോയി ഉറങ്ങിയതിനാണെന്ന് നിലന്പൂർ കെഎസ്ആർടിസി ഡിപ്പോ എടിഒ പറഞ്ഞു.
ജോലി സമയത്ത് കൃത്യത പാലിക്കേണ്ടത് ജീവനക്കാരന്‍റെ ഉത്തരവാദിത്വമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ ആരായാലും നടപടിയെടുക്കും. ഇതിനു കക്ഷി രാഷ്ട്രീയം ഇല്ലെന്നും ടിഡിഎഫ് നേതാക്കളുടെ ആരോപണം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജോലിയിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്ക് മുന്നറിയിപ്പെന്ന നിലയിലാണ് നടപടികൾ ഉണ്ടാകാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More in Malappuram :