ഗൂഡല്ലൂർ: നീലഗിരി വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കാട്ടാനകൾ ചരിയുന്നത് പതിവാകുന്നു. മൂന്ന് മാസത്തിനിടെ 12 കാട്ടാനകളാണ് ചരിഞ്ഞത്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കാട്ടാനകൾ ചരിഞ്ഞത്. മുതുമല വന്യജീവി സങ്കേതത്തിലും ഗൂഡല്ലൂർ, ഉൗട്ടി ഡിവിഷനുകളിലുമാണ് കാട്ടാനകൾ ചരിഞ്ഞത്. ഭക്ഷ്യവസ്തുക്കളും ജലവും ലഭിക്കാത്തതിനാലാണ് കാട്ടാനകൾ ചരിയുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കാട്ടാനകൾ ചരിഞ്ഞത്. മുതുമല വന്യജീവി സങ്കേതത്തിലും ഗൂഡല്ലൂർ, ഉൗട്ടി ഡിവിഷനുകളിലുമാണ് കാട്ടാനകൾ ചരിഞ്ഞത്. ഭക്ഷ്യവസ്തുക്കളും ജലവും ലഭിക്കാത്തതിനാലാണ് കാട്ടാനകൾ ചരിയുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.