ഇരിങ്ങാലക്കുട: ഓട്ടോകളുടെ പാർക്കിംഗ് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയോട് ഹൈക്കോടതി ഉത്തരവിട്ടു.
ഓട്ടോറിക്ഷയുടെ പാർക്കിംഗ് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർ, ആർടിഒ, പോലീസ് എന്നിവർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിനെത്തുടർന്ന് ഒരുമ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ജില്ലാ കളക്ടർ, ആർടിഒ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, ഡിവൈഎസ്പി എന്നിവരുടെ വാദം
കേട്ടു.
തുടർന്നാണു മൂന്നാഴ്ചയ്ക്കു ള്ളിൽ പരാതി തീർപ്പാക്കാൻ കോടതി ഉത്തരവിട്ടത്.
ഓട്ടോറിക്ഷയുടെ പാർക്കിംഗ് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർ, ആർടിഒ, പോലീസ് എന്നിവർക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിനെത്തുടർന്ന് ഒരുമ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ജില്ലാ കളക്ടർ, ആർടിഒ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, ഡിവൈഎസ്പി എന്നിവരുടെ വാദം
കേട്ടു.
തുടർന്നാണു മൂന്നാഴ്ചയ്ക്കു ള്ളിൽ പരാതി തീർപ്പാക്കാൻ കോടതി ഉത്തരവിട്ടത്.