+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബസിടിച്ച് കാൽനടയാത്രക്കാരനു പരിക്ക്: ഡ്രൈവർക്ക് തടവും പിഴയും

കാഞ്ഞങ്ങാട്: സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരനു പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. കൂടാതെ അപകടത്തിൽപരിക്കേറ്റയാൾക്ക് ആറായിരം രൂപ നഷ്
ബസിടിച്ച് കാൽനടയാത്രക്കാരനു പരിക്ക്: ഡ്രൈവർക്ക് തടവും പിഴയും
കാഞ്ഞങ്ങാട്: സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരനു പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. കൂടാതെ അപകടത്തിൽപരിക്കേറ്റയാൾക്ക് ആറായിരം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. കാഞ്ഞങ്ങാട് അന്പലത്തറ റൂട്ടിലോടുന്ന ഹരിശ്രീ ബസ് ഡ്രൈവർ അയ്യങ്കാവിലെ എം.ലതീഷിനെ(36)യാണ് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്ൽ മജിസ്ട്രേറ്റ് പി.ഇന്ദു കോടതിപിരിയും വരെ തടവിനും ആയിരം രൂപ പിഴയടയ്ക്കാനും ആറായിരം രൂപ നഷ്ടപരിഹാരം നൽകാനും ശിക്ഷിച്ചത്. കഴിഞ്ഞ നവംബർ രണ്ടിന് രാവിലെ അന്പലത്തറ ബിദിയാൽ റോഡ്ജംഗ്ഷനടുത്ത് റോഡരികിൽ കൂടി നടന്നുപോവുകയായിരുന്ന അന്പലത്തറയിലെ കുഞ്ഞാമദിന്‍റെ മകൻ കെ.പി.ഹസൈനാറിനാണ് പരിക്കേറ്റത്.