പുന്നംപറന്പ്: നിയന്ത്രണം വിട്ട സ്കൂട്ടർ യുവതിയെ തട്ടി മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.
ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി വിരുപ്പാക്ക സ്വദേശിനി ചെന്പത്ത് വീട്ടിൽ പ്രതിഭ(21), തേജസ് എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി വിരുപ്പാക്ക പുളിക്കൽ വീട്ടിൽ ഷഫ്ന(22), കരുമത്ര സ്വദേശിനി ചിറ്റിലപ്പിള്ളി വീട്ടിൽ റോസ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെയായിരുന്നു അപകടം.
വെള്ളം കുടവുമായി റോഡ് മുറിഞ്ഞ് കടക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് കോളേജിലേക്ക് സ്കൂട്ടറിൽ പോയിരുന്ന ’വിദ്യാർഥികളാണ് സ്കൂട്ടർ തട്ടി മറിഞ്ഞത് ’ ഉടൻ തന്നെ നാട്ടുകാരും, ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി വിരുപ്പാക്ക സ്വദേശിനി ചെന്പത്ത് വീട്ടിൽ പ്രതിഭ(21), തേജസ് എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി വിരുപ്പാക്ക പുളിക്കൽ വീട്ടിൽ ഷഫ്ന(22), കരുമത്ര സ്വദേശിനി ചിറ്റിലപ്പിള്ളി വീട്ടിൽ റോസ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെയായിരുന്നു അപകടം.
വെള്ളം കുടവുമായി റോഡ് മുറിഞ്ഞ് കടക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് കോളേജിലേക്ക് സ്കൂട്ടറിൽ പോയിരുന്ന ’വിദ്യാർഥികളാണ് സ്കൂട്ടർ തട്ടി മറിഞ്ഞത് ’ ഉടൻ തന്നെ നാട്ടുകാരും, ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.