+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാലിന്യം തള്ളി

അറക്കുളം: തൂക്കുപാലത്തിനു സമീപം മാലിന്യം തള്ളിയ നിലയില്‍. അറക്കുളം മൂന്നുങ്കവയല്‍ തൂക്കുപാലത്തിനു സമീപത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. ദിവസേന നൂറുകണക്ക
മാലിന്യം തള്ളി
അറക്കുളം: തൂക്കുപാലത്തിനു സമീപം മാലിന്യം തള്ളിയ നിലയില്‍. അറക്കുളം മൂന്നുങ്കവയല്‍ തൂക്കുപാലത്തിനു സമീപത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. ദിവസേന നൂറുകണക്കിനാളുകള്‍ കടന്നു പോകുന്ന പാലമാണിത്. ആയിരകണക്കിനാളുകള്‍ കുടിവെള്ളമായി ഉപയോഗിക്കുന്ന മലങ്കര ജലാശയത്തിനു മുകളിലൂടെ കടന്നു പോകുന്ന ഈ തൂക്കുപാലത്തിനു സമീപം നിക്ഷേപിച്ച മാലിന്യം തെരുവുനായ്ക്കളും, കാക്കകളും കൊത്തിവലിച്ചു ജലാശയത്തില്‍ വീണാൽ മാരകരോഗങ്ങള്‍ക്ക് കാരണമാകും. മാലിന്യം നിക്ഷേപിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടു പിടിച്ച് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.