കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കഴിഞ്ഞ നാലു ദിവസമായി നടന്നുവരുന്ന കേരളത്തിന്റെ ദേശീയ ചലച്ചിത്രമേളക്ക് ആവേശകരമായകൊടിയിറ ക്കം. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.സി.വിപിൻചന്ദ്രൻ അധ്യക്ഷനായി. അക്കാമദി ചെയർമാൻ കമൽ ആമുഖാവതരണം നടത്തി.
ബീനാപോൾ, സിബിമല
യിൽ, വിധുവിൻസെന്റ്, സജിതാ മഠത്തിൽ, മുഹമ്മദാലി പടിയത്ത്, സംഘാടക സമിതി കണ് വീനർ ഡോ.പി.എ.മുഹമ്മദ് സഈദ്, റിനോ കാർണിവെൽ എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂരിൽ ചലച്ചിത്രമേള വിജയിപ്പിക്കുന്നതിനു നേതൃത്വം നൽകിയ സംഘാടകർക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സമ്മേളനത്തിൽ ഉപഹാരങ്ങൾ വിതരണം ചെ
യ്തു.
മൂന്നുവർഷമായി മുടങ്ങിക്കിടന്നിരുന്ന കേരളത്തിന്റെ ദേശീയ ചലച്ചിത്രോത്സവം ചലച്ചിത്രഅക്കാദമി വീണ്ട ും നടത്താൻ തീരുമാനിച്ചപ്പോൾ കൊടുങ്ങല്ലൂർ ജനത വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തുവെന്നു കമൽ പറഞ്ഞു.
വൻജനപങ്കാളിത്തമാണിവിടെ ഉണ്ടായത്. മുഴുവൻ ഷോകളും നിറഞ്ഞ സദസുകളിലാണു പ്രദർശിപ്പിച്ചത്.
വരും വർഷത്തിൽ അന്തർദേശീയ ചലച്ചിത്രോത്സവം കൊടുങ്ങല്ലൂരിലേക്കു കൊണ്ട ുവരാൻ അക്കാദമി നേതൃത്വം തീരുമാനിച്ചിട്ടുള്ളതായി ചെയർമാൻ
കമൽ അറിയിച്ചു.
ബീനാപോൾ, സിബിമല
യിൽ, വിധുവിൻസെന്റ്, സജിതാ മഠത്തിൽ, മുഹമ്മദാലി പടിയത്ത്, സംഘാടക സമിതി കണ് വീനർ ഡോ.പി.എ.മുഹമ്മദ് സഈദ്, റിനോ കാർണിവെൽ എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂരിൽ ചലച്ചിത്രമേള വിജയിപ്പിക്കുന്നതിനു നേതൃത്വം നൽകിയ സംഘാടകർക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സമ്മേളനത്തിൽ ഉപഹാരങ്ങൾ വിതരണം ചെ
യ്തു.
മൂന്നുവർഷമായി മുടങ്ങിക്കിടന്നിരുന്ന കേരളത്തിന്റെ ദേശീയ ചലച്ചിത്രോത്സവം ചലച്ചിത്രഅക്കാദമി വീണ്ട ും നടത്താൻ തീരുമാനിച്ചപ്പോൾ കൊടുങ്ങല്ലൂർ ജനത വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തുവെന്നു കമൽ പറഞ്ഞു.
വൻജനപങ്കാളിത്തമാണിവിടെ ഉണ്ടായത്. മുഴുവൻ ഷോകളും നിറഞ്ഞ സദസുകളിലാണു പ്രദർശിപ്പിച്ചത്.
വരും വർഷത്തിൽ അന്തർദേശീയ ചലച്ചിത്രോത്സവം കൊടുങ്ങല്ലൂരിലേക്കു കൊണ്ട ുവരാൻ അക്കാദമി നേതൃത്വം തീരുമാനിച്ചിട്ടുള്ളതായി ചെയർമാൻ
കമൽ അറിയിച്ചു.