+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചടങ്ങിലൊതുങ്ങി ആദർശ് ഗ്രാമപ്രഖ്യാപനം

ചാലക്കുടി: കോടശേരി ഗ്രാമപഞ്ചായത്തിൽ ആദർശ് ഗ്രാമപ്രഖ്യാപനം നടന്നിട്ട് രണ്ടുവർഷം. എന്നാൽ പ്രഖ്യാപനം ചടങ്ങ് മാത്രമായി മാറി. 2015 ജനുവരി 28നാണ് കോടശേരി ഗ്രാമ
ചടങ്ങിലൊതുങ്ങി ആദർശ് ഗ്രാമപ്രഖ്യാപനം
ചാലക്കുടി: കോടശേരി ഗ്രാമപഞ്ചായത്തിൽ ആദർശ് ഗ്രാമപ്രഖ്യാപനം നടന്നിട്ട് രണ്ടുവർഷം. എന്നാൽ പ്രഖ്യാപനം ചടങ്ങ് മാത്രമായി മാറി.
2015 ജനുവരി 28നാണ് കോടശേരി ഗ്രാമപഞ്ചായത്തിനെ ആദർശ് ഗ്രാമമായി ഇന്നസെന്‍റ് എംപി പ്രഖ്യാപിച്ചത്. ഓരോ പാർലമെന്‍റ് അംഗത്തിനും അവരുടെ നിയോജകമണ്ഡലത്തിലെ ഒരു ഗ്രാമപഞ്ചായത്തിനെ മാതൃക ഗ്രാമപഞ്ചായത്താക്കി മാറ്റാനുള്ള സൻസദ് ആദർശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ആദർശ് ഗ്രാമമായി തെരഞ്ഞെടുത്തത് അടിസ്ഥാനസൗകര്യവികസനം.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി സാമൂഹികവും ഭൗതികവുമായ സമസ്ത മേഖലകളിലും പദ്ധതിയുടെ വികസനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ഈ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
ആദർശ് ഗ്രാമമായി എംപി പ്രഖ്യാപിച്ചപ്പോൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ച പഞ്ചായത്തും നടപ്പിലാക്കാനാവാതെ കൈമലർത്തി.