+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമാണം

കൊടകര: ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ റോഡ് പണിയിലേക്ക്.്രണ്ട ാം വാർഡിലെ കാവിൽ ദേശത്തെ നാലുസെന്‍റ് കോളനിയിലേക്കുള്ള 150 മീറ്റർ വരുന്ന റോഡ്
തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി  റോഡ് നിർമാണം
കൊടകര: ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ റോഡ് പണിയിലേക്ക്.്
രണ്ട ാം വാർഡിലെ കാവിൽ ദേശത്തെ നാലുസെന്‍റ് കോളനിയിലേക്കുള്ള 150 മീറ്റർ വരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളാണ് തൊഴിലുറപ്പു തൊഴിലാളികൾ ചെയ്യുന്നത്. ഇതിന്‍റെ നിർമാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ.പ്രസാദൻ നിർവഹിച്ചു.
വാർഡംഗം എം.ഡി നാരായണൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മി്റ്റി ചെയർമാൻ ഇ.എൽ.പാപ്പച്ചൻ,അംഗങ്ങളായ ളായ മിനി ദാസൻ, . വി.കെ.സുബ്രഹ്മണ്യൻ, പ്രനില ഗിരീശൻ, നാരായണി വേലായുധൻ എന്നിവർ പ്രസംഗിച്ചു. അസി.എൻജിനീയർ . വി.എം.ജലജ.. പദ്ധതി വിശദീകരണം നടത്തി. നാലര ലക്ഷം രൂപ ചിലവിൽ ് 165 തൊഴിൽ ദിനങ്ങളിലൂടെയാണ് പണി പൂർത്തിയാക്കുന്നത്.