+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പിണറായി അഴിമതിക്കെതിരെന്ന് ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടിൽ: ജോസഫ് വാഴയ്ക്കൻ

കൊച്ചി: ലാവ്‌ലിൻ കേസിൽ പ്രതിയായ പിണറായി വിജയൻ താൻ അഴിമതിക്ക് എതിരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടിലാണെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്
പിണറായി അഴിമതിക്കെതിരെന്ന്  ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടിൽ: ജോസഫ് വാഴയ്ക്കൻ
കൊച്ചി: ലാവ്‌ലിൻ കേസിൽ പ്രതിയായ പിണറായി വിജയൻ താൻ അഴിമതിക്ക് എതിരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബദ്ധപ്പാടിലാണെന്ന് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ. ഡിസിസി ഓഫീസിൽ നടന്ന കർഷക കോണ്‍ഗ്രസ് ജില്ലാ പ്രത്യേക കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു വേണ്ടിയുള്ള പിണറായി വിജയന്‍റെ പരസ്യ നിലപാടിന് ഏക കാരണവും ഇതാണ്. 375 കോടിയുടെ അഴിമതി കേസിൽ പ്രതിയായ ആൾ തന്‍റെ പ്രതിഛായക്കു വേണ്ടി വിഫലശ്രമം നടത്തുന്പോൾ നിശ്ചലമാകുന്നത് ഈ നാടാണെന്നും അദ്ദേഹം പറഞ്ഞു.
മെത്രാൻ കായലിലും ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തും നാമമാത്ര കൃഷിയിറക്കി വാർത്ത സൃഷ്ടിച്ച കൃഷിമന്ത്രിയുടെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല. നിബന്ധനകൾ ഏർപ്പെടുത്തി കർഷക പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും ജോസഫ് വാഴയ്ക്കൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്‍റ് കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലാൽ വർഗീസ് കൽപ്പകവാടി മുഖ്യ പ്രഭാഷണം നടത്തി.
ഡിസിസി പ്രസിഡന്‍റ് ടി.ജെ. വിനോദിന് യോഗത്തിൽ സ്വീകരണം നൽകി. കെപിസിസി സെക്രട്ടറി ഐ.കെ.രാജു, ജോർജ് കൊട്ടാരം, മുഹമ്മദ് പനക്കൽ, ഏലിയാസ്, പായിപ്ര കൃഷ്ണൻ, ജോർജ്, കൃഷ്ണൻകുട്ടി പണിക്കർ, എ.കെ. തോമസ്, ജോമോൻ, ചിറക്കൽ ഡേവിഡ് പനക്കൽ, സിബി ആന്‍റണി എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജോമോൻ സ്വാഗതവും നന്ദിയും പറഞ്ഞു.