സംസ്ഥാന അതിർത്തി കടന്നാൽ ഡ്രോൺ പിടിക്കും

04:49 PM Apr 24, 2020 | Deepika.com
നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിർത്തികളിലൂടെ ആളുകൾ കടക്കുന്നത് തടയുന്നതിനു ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. അതിർത്തിയിലെ പ്രധാന വഴികളിലൂടെയും ഊടുവഴികളിലൂടെയും ജനങ്ങൾ ഇരു സംസ്ഥാനങ്ങളിലേക്കും സഞ്ചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി.

സംസ്ഥാന അതിർത്തികളിലെ ചെക്ക് പോയിന്‍റുകളിൽ പരിശോധന കൂടുതൽ കർക്കശമാക്കാനും നിർദേശിച്ചിട്ടുണ്ട്.

ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങളും പരിശോധനയും തുടരും. ജില്ലകളിൽ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ഇളവു വരുത്തുകയോ ചെയ്യുന്നത് സംബന്ധിച്ച് ജില്ലാതല ദുരന്ത നിവാരണ അഥോറിറ്റി തീരുമാനമെടുക്കും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇത്.