കൊറോണ വൈറസ് പ്രതിരോധ മാർഗങ്ങൾ കണ്ടെത്താൻ ഗവേഷണ സ്ഥാപനങ്ങൾ

02:09 PM Mar 16, 2020 | Deepika.com
കൊറോണ വൈറസിനെ പ്രതിരോധിക്കാനും വ്യാപനം തടയാനുമുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി (ആർജിസിബി) യും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചും (ഐസർ) രംഗത്ത്. കൊറോണ വൈറസിന്‍റെ ജനിതക ഘടകങ്ങളും പ്രതിരോധ മരുന്നുകളും കണ്ടെത്തി വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കാണു തിരുവനന്തപുരം പൂജപ്പുരയിലെ രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി സെന്‍ററിൽ തുടക്കമിട്ടിട്ടുള്ളത്.

കൊറോണ ബാധിതരിലെ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്താനുള്ള പരീക്ഷണമാണ് കേന്ദ്ര സർക്കാരിന് കീഴിൽ വിതുരയിലെ ഐസർ സ്കൂൾ ഓഫ് ബയോളജിയിൽ ആരംഭിച്ചിരിക്കുന്നത്.

ഗവേഷണ പ്രവർത്തനങ്ങൾക്കായി ബയോസേഫ്റ്റി ലെവൽ-3 (ബിഎൽഎസ്) ലാബ് സജ്ജീകരിക്കാനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ആർജിസിബിക്ക് ലഭിച്ചു. ഇതേതുടർന്നാണു ഗവേഷണ പ്രവർത്തനങ്ങൾക്കു തുടക്കമിടുന്നത്.

ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്കു കാരണമാകുന്ന ആർഎൻഎ വൈറസ് ഗണത്തിൽപെട്ടതാണ് ഇപ്പോൾ പടർന്നുപടിക്കുന്ന കൊറോണ വൈറൽ ഡിസീസ് എന്ന പേരിൽ വിളിക്കുന്ന കോവിഡ്-19. എന്നാൽ മനുഷ്യരിൽ ആദ്യമായി കണ്ടെത്തിയ പുതിയയിനം വൈറസായതിനാൽ ഇതിന്‍റെ ജനിതക മാറ്റങ്ങൾ ഇതുവരെ ലോകത്ത് ഒരിടത്തും കണ്ടെത്താനായിട്ടില്ല. ഇതു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ ശക്തി കുറഞ്ഞ രീതിയിലാണ് വൈറസിന്‍റെ പ്രവർത്തനമെങ്കിലും ഇത് വ്യാപിച്ചാൽ തീവ്രസ്വഭാവത്തിലേക്കു മാറിയേക്കും.

പിന്നീട് വൈറസിനെ പിടിച്ചു നിർത്താനാകില്ല. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കുകയാണു പ്രധാന ദൗത്യം. വൈറസിനെ ആദ്യമായി കണ്ടെത്തിയ ചൈനയിലടക്കം പല രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അപകടകാരിയായ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിവയിൽ കാണുന്ന പനി തന്നെയാണ് കോവിഡ്- 19 ന്‍റെയും ലക്ഷണം. അതിനാൽ ബാറ്റ് കൊറോണ വൈറസ് ഇനത്തിലുള്ളതു തന്നെയാകാമെന്നാണു ഗവേഷകരുടെ നിഗമനം. സാർസ് വൈറസിന്‍റെ അതേ പാതയിലാണ് ഇപ്പോഴുള്ള വൈറസിന്‍റെ സഞ്ചാരവും വ്യാപനവും. ഒൻപത് വർഷമായി കൊറോണ വൈറസ് പഠനം നടത്തിവരുന്ന വൈറോളജി സയന്‍റിഫിക് റിസർച്ച് ലാബിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. വി.സ്റ്റാലിൻരാജിന്‍റെ നേതൃത്വത്തിലാണ് ഐസർ ഗവേഷണം ആരംഭിച്ചിരിക്കുന്നത്.

നെതാർലാൻഡ്സിലെ ഇറാസ്മസ് മെഡിക്കൽ സെന്‍ററിൽ പ്രവർത്തിക്കുന്പോൾ 2012ൽ മിഡിൽ ഈസ്റ്റ് മേഖലയിൽ പടർന്ന വൈറസ് രോഗം മെർസ് എന്ന് കണ്ടെത്തിയത് സ്റ്റാലിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നും പിന്നീടു കണ്ടെത്തിയിരുന്നു.