തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ടൂറിസം മേഖലയ്ക്കു തിരിച്ചടി

12:25 PM Mar 12, 2020 | Deepika.com
വിവിധ കാരണങ്ങളെത്തുടര്‍ന്ന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ടൂറിസം മേഖല പ്രതിസന്ധിയിലേക്ക്. നിലവില്‍ കൊറോണ വൈറസ് ഭീതിയാണ് വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായിട്ടുള്ളത്. 2016ല്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു നോട്ട് നിരോധനം. അന്ന് പണപ്രതിസന്ധിയാണ് വില്ലനായത്. 2017ല്‍ ജിഎസ്ടി നടപ്പാക്കിയതിലുള്ള അനിശ്ചിതത്വവും 2018ലും 2019ലും പ്രളയവും നിപ്പയുമാണ് തിരിച്ചടികളുണ്ടാക്കിയത്.

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതോടെ ഒട്ടു മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും താത്കാലികമായി അടച്ചിരിക്കുകയാണ്. മധ്യവേനലവധിക്കാലം ആഘോഷമാക്കാന്‍ പലരും കുടുംബത്തോടൊപ്പം യാത്ര നടത്താനിരിക്കെയാണ് കോവിഡ് 19 സ്ഥിരീകരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞതോടെ ടൂറിസം മേഖല കനത്ത പ്രതിസന്ധിയിലാണ്. ആഗോളതലത്തില്‍തന്നെ ആഡംബര കപ്പലുകളുടെ യാത്ര പ്രതിസന്ധിയിലായതോടെ ക്രൂയിസ് ടൂറിസം സാധ്യതകളും ഇല്ലാതായി.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിദേശ വിനോദസഞ്ചാരികളും ഏപ്രില്‍, മേയ് മാസങ്ങളിലെ മധ്യവേനല്‍ അവധിക്കാലത്ത് ആഭ്യന്തര ടൂറിസ്റ്റുകളുമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുക. എന്നാല്‍, ഇക്കുറി ഡിസംബര്‍ മുതല്‍തന്നെ വിനോദ സഞ്ചാര മേഖലയില്‍ പ്രതിസന്ധികളും ആരംഭിച്ചു.

രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ആരംഭിച്ചതോടെ തന്നെ പല വിദേശ വിനോദസഞ്ചാരികളും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവയ്ക്കാന്‍ തുടങ്ങിയിരുന്നു. അതിനിടെ, വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ബുക്കിംഗ് ഇല്ലാതായെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു.