കൊറോണ ബാധിതർ ഒരുലക്ഷം കവിഞ്ഞു

12:34 PM Mar 07, 2020 | Deepika.com
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി. 85 രാജ്യങ്ങളിൽ രോഗം പടർന്നിട്ടുണ്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കു പ്രകാരം രോഗബാധിതരുടെ എണ്ണം 100276 ആണ്. മരണസംഖ്യ 3404 ആയി.

ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്‍റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടി. ഇറ്റലിയിൽ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ഇറ്റലിയിൽ ഇതുവരെ 148 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നെതർലൻഡ്സിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു.

പേപ്പർ കറൻസി ഉപയോഗിക്കരുതെന്ന് ഇറാൻ

ഇറാനിൽ 17 പേർ കൂടി മരിച്ചു. മൊത്തം മരണസംഖ്യ124 ആയി. രോഗികളുടെ എണ്ണം 4747. രോഗം പടരാൻ സാധ്യത കൂടുന്നതിനാൽ കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് സർക്കാർ ജനങ്ങളോട് നിർദേശിച്ചു. സഞ്ചാരം പരിമിതപ്പെടുത്താനായി ചെക് പോയിന്‍റുകൾ സ്ഥാപിക്കാനും ഇറേനിയൻ സർക്കാർ ആലോചിക്കുന്നു.

മന്ത്രിയുടെ ഉപദേഷ്ടാവ് മരിച്ചു

ഇറാനിൽ മരിച്ചവരിൽ വിദേശകാര്യ മന്ത്രി ജവാദ് സെരീഫിന്‍റെ ഉപദേഷ്ടാവും നയതന്ത്രജ്ഞനുമായ ഹുസൈൻ ഷെയ്ഖൾസലാമും ഉൾപ്പെടുന്നു. 1979ൽ ടെഹ്റാനിലെ യുഎസ് എംബസി ആക്രമിച്ച് 52 പേരെ ബന്ദികളാക്കിയ വിദ്യാർഥിസംഘത്തിൽ അംഗമായിരുന്നു ഇദ്ദേഹം. മുന്പ് സിറിയയിൽ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. ഇറാനിൽ ഇതോടെ രോഗം ബാധിച്ചു മരിച്ച രാഷ്‌ട്രീയ നേതാക്കളുടെ എണ്ണം ആറായി.

വത്തിക്കാനിൽ വൈറസ് ബാധ

വത്തിക്കാനിൽ ആദ്യ കൊറോണബാധ സ്ഥിരീകരിച്ചു. ഒരു ക്ലിനിക്കിലെ രോഗിക്കാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ക്ലിനിക് വൃത്തിയാക്കുമെന്നും എമർജൻസി സർവീസ് മാത്രമേ അനുവദിക്കൂ എന്നും വത്തിക്കാൻ വക്താവ് മാത്തെയോ ബ്രൂണി അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ജലദോഷം കുറഞ്ഞെന്നും ബ്രൂണി അറിയിച്ചു. അദ്ദേഹത്തിനു വൈറസ് രോഗമില്ലെന്നു നേരത്തേ തന്നെ പരിശോധനയിൽ വ്യക്തമായിരുന്നു.

യൂറോപ്പിൽ രോഗത്തിന്‍റെ പ്രവഭവകേന്ദ്രമായ ഇറ്റലിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ, രോഗബാധ നിയന്ത്രിക്കാനുള്ള ഇറ്റാലിയൻ സർക്കാരിന്‍റെ ശ്രമങ്ങളിൽ സഹകരിക്കുമെന്ന് വത്തിക്കാൻ സൂചിപ്പിച്ചിരുന്നു.

വ്യോമ ഗതാഗതം: 11,300 കോടി ഡോളർ നഷ്ടത്തിനു സാധ്യത

കൊറോണ വൈറസ് ബാധ മൂലം ആഗോള വ്യോമഗതാഗത മേഖല ഈ വർഷം 11,300 കോടി ഡോളറിന്‍റെ വരുമാനനഷ്ടം നേരിട്ടേക്കുമെന്ന് എയർലൈൻ ഇൻഡസ്ട്രി സംഘടനയായ അയാട്ട അറിയിച്ചു. ഇപ്പോഴത്തെ നിലയിൽ രോഗം നിയന്ത്രിക്കാനായാൽ തന്നെ നഷ്ടം 6300 കോടി ഡോളർ വരും.

പഠനം മുടങ്ങിയത് 29 കോടി കുട്ടികൾക്ക്

യുനെസ്കോയുടെ കണക്കു പ്രകാരം കൊറോണ പേടിയെത്തുടർന്ന് 22 രാജ്യങ്ങളിൽ പൂർണമായോ ഭാഗികമായോ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതു മൂലം 29 കോടി വിദ്യാർഥികളുടെ പഠനം മുടങ്ങി. 13 രാജ്യങ്ങളിൽ പ്രൈമറി,ഹയർ സെക്കൻഡറി സ്കൂളുകൾ മുഴുവൻ അടച്ചു. ഒന്പതു രാജ്യങ്ങളിൽ ചില പ്രദേശങ്ങളിലെ സ്കൂളുകൾക്കു മാത്രം അവധി നൽകി.

യുഎസ് തീരത്ത് കപ്പൽ തടഞ്ഞുവച്ചു

യുഎസിലെ കൊറോണ മരണം 12 ആയി. മൊത്തം രോഗികളുടെ എണ്ണം 230 ആണ്. ഉല്ലാസക്കപ്പലിൽ യാത്രകഴിഞ്ഞ ഒരാൾ രോഗം പിടിപെട്ട് കഴിഞ്ഞദിവസം കലിഫോർണിയയിൽ മരിച്ചിരുന്നു. ഗ്രാൻഡ് പ്രിൻസസ് എന്ന ഈ കപ്പൽ സാൻഫ്രാൻസിസ്കോയ്ക്കു സമീപം പിടിച്ചിട്ടിരിക്കുകയാണ്. കപ്പലിലെ 3500 പേർക്ക് രോഗബാധ ഉണ്ടോയെന്നു കണ്ടെത്താൻ പരിശോധന ആരംഭിച്ചു. വാഷിംഗ്ടണിലെ സിയാറ്റിലിൽ നിരവധി സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചു.