+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിആർഇസെഡ് മൂന്നാം സോണിൽനിന്ന് ഒഴിവാക്കണമെന്ന്

കരുമാലൂർ: തീരദേശ പരിപാലന നിയമം കരട് പട്ടികയിൽ നിന്ന് കരുമാല്ലൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന് ആവശ്യം.ഹൈബി ഈഡൻ എംപി വിളിച്ചുകൂട്ടിയ യോഗത്തിൽ ഇക്കാര്യം
സിആർഇസെഡ് മൂന്നാം  സോണിൽനിന്ന് ഒഴിവാക്കണമെന്ന്
കരുമാലൂർ: തീരദേശ പരിപാലന നിയമം കരട് പട്ടികയിൽ നിന്ന് കരുമാല്ലൂർ പഞ്ചായത്തിനെ ഒഴിവാക്കണമെന്ന് ആവശ്യം.ഹൈബി ഈഡൻ എംപി വിളിച്ചുകൂട്ടിയ യോഗത്തിൽ ഇക്കാര്യം കാണിച്ച് പഞ്ചായത്ത് അധികൃതർ നിവേദനം നൽകി.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് പട്ടികയിൽ സിആർഇസഡ്‌ മൂന്നാം സോണിലാണ് പഞ്ചായത്തിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ 13 പഞ്ചായത്തുകളാണ് സോൺ മൂന്നിൽ ഉൾപ്പെട്ടിട്ടുള്ളത്. ആലുവ നഗരസഭയുടെ ഭാഗമായ യുസി കോളജിൽ നിന്ന് തുടങ്ങി പറവൂർ നഗരത്തോട് ചേർന്ന പ്രദേശത്ത് അവസാനിക്കുന്ന കരുമാല്ലൂർ പഞ്ചായത്ത് ഏതർഥത്തിലും നഗര പഞ്ചായത്തിൽ ഉൾപ്പടേണ്ടതാണ്.സി ആർ ഇസഡ് നിയമം അനുശാസിക്കുന്ന രീതിയിലുള്ള പുഴയോ കടലോ കാര്യമായി ബാധിക്കാത്ത പ്രദേശമാണിത്.
പെരിയാറിലേക്ക് വെള്ളം ഒഴുകി പോകുന്ന ചില കൈത്തോടുകൾ മാത്രമാണ് പ്രധാനമായും ഇവിടുള്ളത്. എന്നിട്ടും കരടിൽ ഉൾപ്പെട്ടത് പുനപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.
കരടിൽ ഉൾപ്പെട്ടതിനാൽ പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള പത്തോളം വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടിലാകുമെന്ന് നിവേദനം നൽകിയ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത ലാലു, വൈസ് പ്രസിഡന്‍റ് ജോർജ് മേനാച്ചേരി, അംഗങ്ങളായ ബീന ബാബു, കെ.എ. ജോസഫ് എന്നിവർ പറഞ്ഞു.