+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയ്യപ്പൻകോവിൽ തൂക്കുപാലം-മാട്ടുക്കട്ട റോഡ് യാത്രായോഗ്യമായി

ഉപ്പുതറ: അയ്യപ്പൻകോവിൽ തൂക്കുപാലം മാട്ടുക്കട്ട റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി. അയ്യപ്പൻകോവിൽ പഞ്ചായത്ത് ഒന്പതു ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്‍റ
അയ്യപ്പൻകോവിൽ തൂക്കുപാലം-മാട്ടുക്കട്ട റോഡ്  യാത്രായോഗ്യമായി
ഉപ്പുതറ: അയ്യപ്പൻകോവിൽ തൂക്കുപാലം മാട്ടുക്കട്ട റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി. അയ്യപ്പൻകോവിൽ പഞ്ചായത്ത് ഒന്പതു ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്‍റെ അറ്റകുറ്റപ്പണികൾ പൂർത്തികരിക്കുന്നത്.

ദിവസേന നിരവധി വിനോദസഞ്ചാരികൾ തൂക്കുപാലത്തേക്ക് പോകുന്നതും കാഞ്ചിയാർ -അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നതുമായ പാതയാണ് മാട്ടുക്കട്ട തൂക്കുപാലം റോഡ്.

പാതയുടെ ടാറിംഗ് ജോലികൾ പൂർത്തിയായി. കോൺക്രീറ്റ് ജോലികൾ അവസാനഘട്ടത്തിലുമാണ്.

റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.