കാഞ്ഞാണി: കൂട്ടുകാരുമൊത്ത് കായലിൽ കക്ക വാരുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. അന്തിക്കാട് ചിറ്റുർ ബബീഷ് മകൻ ആദേവ് (12) ആണ് മരിച്ചത്. പാലാഴിയിൽ ബന്ധുവിട്ടിലേക്ക് കഴിഞ്ഞ വെളിയാഴ്ച വന്നതാണ് ആദേവ്. ബന്ധുവീടിന്റെ സമീപത്തുള്ള രാമൻ കായലിലേക്ക് കക്ക വാരുന്നതിന് കുട്ടുകാരുമൊത്ത് പോയതാണ്.
കക്ക വാരുന്നതിനിടയിൽ ഫിക്സ് വന്നതോടെ മുങ്ങിമരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി വർഷങ്ങളായി ഫിക്സിന് ചികിത്സയിലാണെന്ന് പറയുന്നു. കണ്ടശാംകടവ് പ്രെഫ. ജോസഫ് മുണ്ടശേരി സ്മാരക ഹയർസെക്കൻഡറി സ്കുളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ശ്യാമ. സഹോദരങ്ങൾ: അതിഥി, ആദിലക്ഷ്മി.
കക്ക വാരുന്നതിനിടയിൽ ഫിക്സ് വന്നതോടെ മുങ്ങിമരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി വർഷങ്ങളായി ഫിക്സിന് ചികിത്സയിലാണെന്ന് പറയുന്നു. കണ്ടശാംകടവ് പ്രെഫ. ജോസഫ് മുണ്ടശേരി സ്മാരക ഹയർസെക്കൻഡറി സ്കുളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ശ്യാമ. സഹോദരങ്ങൾ: അതിഥി, ആദിലക്ഷ്മി.