ഗുരുവായൂർ: ക്ഷേത്രത്തിലെ മാർച്ച് മാസത്തിലെ
ഭണ്ഡാരവരവായി 6,23,41,585 രൂപയും രണ്ടു കിലോ 896 ഗ്രാം 300 മില്ലിഗ്രാം സ്വർണവും, 17 കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിന്റേയും 52 കറൻസികൾ വീതം ലഭിച്ചിട്ടുണ്ട്. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2.57 ലക്ഷവും ലഭിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനായിരുന്നു എണ്ണൽ ചുമതല.
അന്തിമഹാകാളൻകാവ് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി
ചേലക്കര: അന്തിമഹാകാളൻകാവ് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേശക്കമ്മിറ്റികളുമായി എഡിഎം നടത്തിയ ചർച്ചയെത്തുടർന്നാണ് അനുമതി നൽകിയത്. 25ന് അർധരാത്രി 12.30ന് പങ്ങാരപ്പിള്ളി ദേശം, 26ന് പുലർച്ചെ1.30ന് ചേലക്കര ദേശം, പുലർച്ചെ 2.30ന് വെങ്ങാനെല്ലൂർ ദേശം, പുലർച്ചെ 3.30ന് തോന്നൂർക്കര ദേശം, പുലർച്ചെ 4.30ന് കുറുമല ദേശം എന്നിങ്ങനെയാണ് വെടിക്കെട്ടിന്റെ സമയക്രമം.
ഭണ്ഡാരവരവായി 6,23,41,585 രൂപയും രണ്ടു കിലോ 896 ഗ്രാം 300 മില്ലിഗ്രാം സ്വർണവും, 17 കിലോ 410 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിന്റേയും 52 കറൻസികൾ വീതം ലഭിച്ചിട്ടുണ്ട്. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2.57 ലക്ഷവും ലഭിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനായിരുന്നു എണ്ണൽ ചുമതല.
അന്തിമഹാകാളൻകാവ് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി
ചേലക്കര: അന്തിമഹാകാളൻകാവ് വേലയ്ക്ക് വെടിക്കെട്ടിന് അനുമതി. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ദേശക്കമ്മിറ്റികളുമായി എഡിഎം നടത്തിയ ചർച്ചയെത്തുടർന്നാണ് അനുമതി നൽകിയത്. 25ന് അർധരാത്രി 12.30ന് പങ്ങാരപ്പിള്ളി ദേശം, 26ന് പുലർച്ചെ1.30ന് ചേലക്കര ദേശം, പുലർച്ചെ 2.30ന് വെങ്ങാനെല്ലൂർ ദേശം, പുലർച്ചെ 3.30ന് തോന്നൂർക്കര ദേശം, പുലർച്ചെ 4.30ന് കുറുമല ദേശം എന്നിങ്ങനെയാണ് വെടിക്കെട്ടിന്റെ സമയക്രമം.