+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാലിന്യം തോട്ടിൽ നിക്ഷേപിക്കാനെത്തിയ അതിഥി തൊഴിലാളി പിടിയിൽ

ആലുവ: ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന മാലിന്യം തോട്ടിൽ നിക്ഷേപിക്കാൻ എത്തിയ അതിഥി തൊഴിലാളിയെ കീഴ്മാട് പഞ്ചായത്ത്‌ സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ കീഴ്മാട് തോ
മാലിന്യം തോട്ടിൽ നിക്ഷേപിക്കാനെത്തിയ അതിഥി തൊഴിലാളി പിടിയിൽ
ആലുവ: ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന മാലിന്യം തോട്ടിൽ നിക്ഷേപിക്കാൻ എത്തിയ അതിഥി തൊഴിലാളിയെ കീഴ്മാട് പഞ്ചായത്ത്‌ സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ കീഴ്മാട് തോട്ടുമുഖം പാലത്തിൽ നിന്നും തോട്ടിലേക്കു മാലിന്യം നിക്ഷേപിക്കാൻ എത്തിയ അതിഥി തൊഴിലാളിയെയാണ് കീഴ്മാട് പഞ്ചായത്ത് സ്ക്വാഡ് പിടികൂടി പിഴയിട്ടത്.
മാലിന്യം തള്ളാൻ ശ്രമിച്ച യുടൻ നാട്ടുകാർ പിടിച്ചു നിർത്തുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ കൃഷ്ണകുമാർ സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. കൊടികുത്തുമല മേഖലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നുള്ള ഭക്ഷണ മാലിന്യമാണെന്ന് പിടിയിലായ യുവാവ് പറഞ്ഞു. പിഴ ഈടാക്കി മാലിന്യം തിരിച്ചു അവരുടെ സ്ഥലത്തു തന്നെ ശാസ്ത്രീയമായി നിർമാർജനം ചെയ്യുവാൻ നിർദേശിച്ചു.