മട്ടാഞ്ചേരി: ബസ് കാത്തുനിന്ന യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ഹാർബർ പോലീസ് അറസ്റ്റു ചെയ്തു.
തോപ്പുംപടി പ്യാരി കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചു വരുന്ന അഖിൽ ആന്റണി (27), മുണ്ടംവേലി മാളിയേക്കൽ വീട്ടിൽ ക്ലിൽസൺ ജോസി (27), പള്ളുരുത്തി കുരിശിങ്കൽ വീട്ടിൽ ഷിനു സൻസ്ലാവോ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പപദമായസംഭവം. യുവാവിനോടുള്ള മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പോലീസ് പ ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കത്തേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
തോപ്പുംപടി പ്യാരി കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചു വരുന്ന അഖിൽ ആന്റണി (27), മുണ്ടംവേലി മാളിയേക്കൽ വീട്ടിൽ ക്ലിൽസൺ ജോസി (27), പള്ളുരുത്തി കുരിശിങ്കൽ വീട്ടിൽ ഷിനു സൻസ്ലാവോ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പപദമായസംഭവം. യുവാവിനോടുള്ള മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പോലീസ് പ ഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കത്തേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.