+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

കാഞ്ഞാർ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.30ന് കൈപ്പ കവലയ്ക്ക് സമീപമായിരുന്നു അപകടം. കൈപ്പ ഭാഗത്തേക്ക് പോ
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്
കാഞ്ഞാർ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.30ന് കൈപ്പ കവലയ്ക്ക് സമീപമായിരുന്നു അപകടം. കൈപ്പ ഭാഗത്തേക്ക് പോയ ഓട്ടോയും കാഞ്ഞാർ ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ വട്ടം മറിഞ്ഞു.
വാഹനത്തിൽനിന്നു ഡീസൽ ചോർന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഓട്ടോ ഡ്രൈവർ ജോണ്‍സണ്‍, കൈപ്പ സ്വദേശികളായ നിമ്മി, ബാബു, ആലീസ്, ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാർഷിക ഡ്രോണ്‍
പ്രദർശനം ഏഴിന്

തൊടുപുഴ: കർഷകർക്കും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കും എഫ്പിഒകൾക്കും സബ്സിഡി നിരക്കിൽ ഡ്രോണുകൾ നൽകുന്ന സബ്മിഷൻ ഓണ്‍ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയുടെ പ്രചാരണാർഥം ജില്ലയിലെ ആദ്യ ഡ്രോണ്‍ പ്രദർശനവും പ്രവർത്തനരീതി പരിചയപ്പെടുത്തലും ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്ത് നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് മിനി ജെറി അധ്യക്ഷത വഹിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കാർഷിക മേഖലയിലെ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നീ ആവശ്യങ്ങൾക്കാണ് കൃഷിവകുപ്പ് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്.