+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വടക്കാഞ്ചേരി ഉദ്യാന നഗരമാകും

വടക്കാഞ്ചേരി: ഉദ്യാന നഗരമാകാൻ ഒരുങ്ങി വടക്കാഞ്ചേരി നഗരസഭ. വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചർച്ച നടത്തി പദ്ധതി നടപ്പിലാക്കാനാണ് ശ്രമം.ആസാദികാ അ
വടക്കാഞ്ചേരി ഉദ്യാന നഗരമാകും
വടക്കാഞ്ചേരി: ഉദ്യാന നഗരമാകാൻ ഒരുങ്ങി വടക്കാഞ്ചേരി നഗരസഭ. വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചർച്ച നടത്തി പദ്ധതി നടപ്പിലാക്കാനാണ് ശ്രമം.
ആസാദികാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ സെപ്തംബർ 26 ന് തുടക്കം കുറിച്ച ഉദ്യാനപാത നവംബർ ഒന്നിനു പൂർത്തീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാന പാതയിൽ അത്താണി മുതൽ അകമല വരെയുള്ള റോഡിന്‍റെ ഇരുവശത്തും പൂച്ചെടികളും, വർണ ഇലകളുള്ള ചെടികളും നട്ട് പരിപാലിക്കുകയും, അതുവഴി സംശുദ്ധമായ ഒരു പാതയിലൂടെ യാത്ര ചെയ്യുന്നതിന്‍റെ മനോഹാരിത യാത്രക്കാർക്കു നൽകുകയും ചെയ്യുക എന്നതാണ് ഉദ്യാനപാതയിലൂടെ ഉദ്ദേശിക്കുന്നതെന്നു നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ വ്യക്തമാക്കി .
മാലിന്യങ്ങൾ പാതയോരത്തു വലിച്ചെറിയാനുള്ള പ്രവണത ഇതോടുകൂടി ഇല്ലാതാകും. റോഡിന് ഇരുവശത്തുള്ള വ്യാപാരി സുഹൃത്തുക്കൾ അവരുടെ സ്വന്തം ചെലവിൽ പൂച്ചെടികൾ ചട്ടിയിലോ, തൂക്കുചട്ടിയിലോ വെർട്ടിക്കൽ ഗാർഡൻ ആയോ നട്ട് പരിപാലിക്കേണ്ടതാണ്. പാതയോരത്തുള്ള വീട്ടുകാർ വീടിനു മുൻവശം മനോഹരമായ ഉദ്യാനങ്ങൾ നിർമിച്ച് ഉദ്യാനപാതയുടെ പൂർത്തീകരണത്തിനു സഹകരിക്കേണ്ടതാണ്. വടക്കാഞ്ചേരിയിലെ മുഴുവൻ സന്നദ്ധ സംഘടനകളും, സാംസ്കാരിക സംഘടനകളും, യുവജന ക്ലബുകളും മറ്റു കൂട്ടായ്മകളും ഈ പ്രവർത്തനം ഏറ്റെടുത്ത് വടക്കാഞ്ചേരിയെ കേരളത്തിലെ മനോഹരമായ പട്ടണമാക്കി, ഉദ്യാന നഗരമാക്കി മാറ്റുന്നതിനു മുന്നോട്ടു വരണമെന്നു നഗരസഭാ ഭരണസമിതി അഭ്യർഥിച്ചു. പ്രവർത്തനങ്ങൾക്കു വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് അജിത് കുമാർ മല്ലയ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.