+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയോധികന്‍ കുളത്തിൽ മരിച്ച നിലയിൽ

അരണാട്ടുകര: കിഴക്കെ പുറത്ത് ചേറ്റുപുഴ വീട്ടിൽ മോഹനനെ(73) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലി
വയോധികന്‍  കുളത്തിൽ  മരിച്ച നിലയിൽ
അരണാട്ടുകര: കിഴക്കെ പുറത്ത് ചേറ്റുപുഴ വീട്ടിൽ മോഹനനെ(73) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കഴിഞ്ഞദിവസം രാത്രി കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലിസും അന്വേഷണം നടത്തുന്നതിനിടെ കാലത്ത് സമീപത്തെ അരണാട്ടുകര പാറകുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.