ജിദ്ദ: മലപ്പുറം തിരൂർക്കാട് ഐടിക്കടുത്ത് ഇടുപൊടിയൻ ഉമ്മർ(60) ജിദ്ദയിലെ മഹ്ജറിൽ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ ചെറുമകൻ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
35 വർഷമായി ജിദ്ദയിൽ പ്രവാസ ജിവിതം നയിക്കുന്ന പരേതൻ ഷറഫിയയിലും ജിദ്ദയിലെ മറ്റു പ്രദേശങ്ങളിലും ബിസിനസ് മേഖലയിലും സേവന മേഖലയിലുമായിരുന്നു ജോലി.
ഭാര്യ: പാത്തുമ്മ കിളിയമണ്ണിൽ കുടുംബാംഗം. പിതാവ്: ഇടുപൊടിയൻ മുഹമ്മദ് കുഞ്ഞാപ്പ. മാതാവ് കുഞ്ഞീജ. മക്കൾ: നിസാർ(ജിദ്ദ), മിർഷാദ്(ജിദ്ദ), ഹുസ്ന, ജസ്ന(നാട്ടിൽ), ഫഹദ് (വിദ്യാർഥി). മരുമക്കൾ: സമീർ ബാബു(ജിദ്ദ), നജീബ്, ഷഹ്ല, ഷഹാന.
കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം. നിയമനടപടികൾക്കുശേഷം നാട്ടിൽ സംസ്കരിക്കും.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
35 വർഷമായി ജിദ്ദയിൽ പ്രവാസ ജിവിതം നയിക്കുന്ന പരേതൻ ഷറഫിയയിലും ജിദ്ദയിലെ മറ്റു പ്രദേശങ്ങളിലും ബിസിനസ് മേഖലയിലും സേവന മേഖലയിലുമായിരുന്നു ജോലി.
ഭാര്യ: പാത്തുമ്മ കിളിയമണ്ണിൽ കുടുംബാംഗം. പിതാവ്: ഇടുപൊടിയൻ മുഹമ്മദ് കുഞ്ഞാപ്പ. മാതാവ് കുഞ്ഞീജ. മക്കൾ: നിസാർ(ജിദ്ദ), മിർഷാദ്(ജിദ്ദ), ഹുസ്ന, ജസ്ന(നാട്ടിൽ), ഫഹദ് (വിദ്യാർഥി). മരുമക്കൾ: സമീർ ബാബു(ജിദ്ദ), നജീബ്, ഷഹ്ല, ഷഹാന.
കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം. നിയമനടപടികൾക്കുശേഷം നാട്ടിൽ സംസ്കരിക്കും.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ