+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേലെചൊവ്വ മേൽപ്പാലത്തിനും അണ്ടർപാസിനും സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി

കണ്ണൂർ: കണ്ണൂർ നഗരത്തിലേക്കുള്ള തെക്കെ പ്രവേശനകവാടമായ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. മട്ടന്നൂർ ഭാഗത്തേക്ക് മേൽപ്പാലവും തലശേരി ഭാഗത്
മേലെചൊവ്വ മേൽപ്പാലത്തിനും അണ്ടർപാസിനും  സ്ഥലം ഏറ്റെടുക്കാൻ ഉത്തരവായി
കണ്ണൂർ: കണ്ണൂർ നഗരത്തിലേക്കുള്ള തെക്കെ പ്രവേശനകവാടമായ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. മട്ടന്നൂർ ഭാഗത്തേക്ക് മേൽപ്പാലവും തലശേരി ഭാഗത്തേക്കുള്ള ദേശീയപാതയിലൂടെയുള്ള അണ്ടർപാസിനുമുള്ള പദ്ധതികൾ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്.

ഇതിനായി സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്‌ടർ ഉത്തരവായി. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രധാന വാഗ്ദാനമായിരുന്നു മേൽപ്പാലവും അണ്ടർപാസും. കണ്ണൂർ വിമാനത്താവളത്തെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയെന്നനിലയിലും കണ്ണൂർ-മേലെചൊവ്വ-മട്ടന്നൂർ റോഡിന് പ്രധാന്യമുണ്ട്. അണ്ടർപാസ് നിർമാണവുമായി ബന്ധപ്പെട്ട സർവേയും പഠനവും ആരംഭിച്ചുകഴിഞ്ഞു. ഇതിന്‍റെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കും.

കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപയുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കണ്ണൂർ-തലശേരി റോഡിൽ ധർമസമാജം ഭാഗത്തുനിന്ന് തുടങ്ങുന്ന എളയാവൂർ, കണ്ണൂർ-ഒന്ന് വില്ലേജിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുക. എളയാവൂർ വില്ലേജിലെ 72,75, 89 സർവേനന്പറുകളിൽപ്പെട്ട 48.78 സെന്‍റും കണ്ണൂർ-ഒന്ന് വില്ലേജിലെ സർവേ നന്പർ 786, 787, 789, 791, 810 എന്നീ സർവേനന്പറുകളിൽപ്പെട്ട സ്ഥലവുമാണ് ഏറ്റെടുക്കുക. സർക്കാർ തലത്തിലുള്ള ഉന്നതാധികാര സമിതിയുടെ ജിഒ. നന്പർ 4713/2018 ഉത്തരവ് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക.