+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി: അക്കൗണ്ടിൽ തുക വരുന്നതും കാത്ത് അപേക്ഷകർ

ചക്കിട്ടപാറ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ പാസായവരുടെ അക്കൗണ്ടിലേക്കു ആദ്യ ഗഡു തുകയായ 40,000 രൂപ അയച്ചെന്നു അറിയിപ്പു നൽകിയെങ്കിലും 20 ദിവസം കഴിഞ്ഞിട്ടും എത്ത
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്  ലൈഫ് പദ്ധതി: അക്കൗണ്ടിൽ തുക  വരുന്നതും കാത്ത് അപേക്ഷകർ
ചക്കിട്ടപാറ: ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ പാസായവരുടെ അക്കൗണ്ടിലേക്കു ആദ്യ ഗഡു തുകയായ 40,000 രൂപ അയച്ചെന്നു അറിയിപ്പു നൽകിയെങ്കിലും 20 ദിവസം കഴിഞ്ഞിട്ടും എത്തിയില്ലെന്നു പരാതി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട 80 പേർക്കു ജില്ലാ പഞ്ചായത്ത് അനുവദിച്ച 32 ലക്ഷം രൂപയാണു അക്കൗണ്ടിൽ എത്താതെ കറങ്ങി നടക്കുന്നത്.

മൊത്തം 183 പേരുടെ അപേക്ഷകളിലാണു തുക വരാനുള്ളത്. 103 പേരുടെ അക്കൗണ്ടിലേക്കു ആദ്യ ഗഡു അയയ്ക്കാനുള്ള പ്രാഥമിക നടപടി എങ്ങുമെത്തിയിട്ടില്ല. പദ്ധതിക്കു ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ മാത്രം ഏഴു കോടി 32 ലക്ഷം രൂപ വേണം. ഫണ്ടിന്‍റെ ലഭ്യതയിൽ കൃത്യതയില്ലാതായത് വീടു പൊളിച്ച അപേക്ഷകരെ വെട്ടിലാക്കിയിരിക്കുകയാണ്.