+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തി വാഴുന്നു: യുഡിഎഫ്

പേരാമ്പ്ര: പിണറായി സർക്കാരിന്‍റെ ഭരണത്തിൽ അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന് കൂത്താളിയിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് കൺവൻഷൻ ആരോപിച്ചു.
അഴിമതിയും സ്വജന പക്ഷപാതവും  കൊടികുത്തി വാഴുന്നു: യുഡിഎഫ്
പേരാമ്പ്ര: പിണറായി സർക്കാരിന്‍റെ ഭരണത്തിൽ അഴിമതിയും സ്വജന പക്ഷപാതവും കൊടികുത്തി വാഴുകയാണെന്ന് കൂത്താളിയിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് കൺവൻഷൻ ആരോപിച്ചു.

സഹകരണ മേഖലയെ അപഹാരണ മേഖലയാക്കി മാറ്റിയതും പബ്ലിക് സർവീസ് കമ്മീഷനെ പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയതുമാണ് ഈ സർക്കാരിന്‍റെ ഏറ്റവും പുതിയ ഭരണനേട്ടങ്ങളെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.

അഴിമതിക്കെതിരേ 18 ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരം വിജയിപ്പിക്കാൻ മണ്ഡലം പദയാത്ര നടത്താൻ യോഗം തീരുമാനിച്ചു. മണ്ഡലം ചെയർമാൻ കെ. രാജൻ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി.പി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.