+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിമാസ വൈദ്യുതി ചാർജ് 31884; ചക്കിട്ടപാറ ഇരുട്ടിൽ തന്നെ

ചക്കിട്ടപാറ: തെരുവുവിളക്കു പ്രകാശിപ്പിക്കുന്ന വകയിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഒരു മാസം വൈദ്യുതി ബോർഡിനു അടയ്ക്കുന്ന ചാർജ് മുപ്പത്തി ഒന്നായിരത്തി എണ്ണൂറ
പ്രതിമാസ വൈദ്യുതി  ചാർജ് 31884;  ചക്കിട്ടപാറ ഇരുട്ടിൽ തന്നെ
ചക്കിട്ടപാറ: തെരുവുവിളക്കു പ്രകാശിപ്പിക്കുന്ന വകയിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഒരു മാസം വൈദ്യുതി ബോർഡിനു അടയ്ക്കുന്ന ചാർജ് മുപ്പത്തി ഒന്നായിരത്തി എണ്ണൂറ്റി എൺപത്തിനാലു രൂപ.15 വാർഡുകളിലായി മൊത്തം 200 തെരുവു വിളക്കുകളാണു സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 20 ൽ താഴെ മാത്രമാണു തെളിയുന്നത്.
രാത്രിയായാൽ പഞ്ചായത്ത് ആസ്ഥാനമായ ചക്കിട്ടപാറ ടൗണിലുള്ള ഒറ്റ ലൈറ്റു പോലും കത്തുന്നില്ല. ഗ്രാമപഞ്ചായത്തധികൃതരുടെ കെടുകാര്യസ്ഥത കൊണ്ടാണു പഞ്ചായത്ത് ഇരുട്ടിലാകാൻ കാരണമായിരിക്കുന്നത്. അതേസമയം പ്രശ്നത്തിനു പരിഹാരം കാണുമെന്നു വൈസ് പ്രസിഡന്‍റ് കെ. സുനിൽ പറഞ്ഞു.