വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ആദ്യദിനം സംയുക്ത എൻഎസ്എസ് കരയോഗം അഹസ് ആയി ആഘോഷിച്ചു.
കൊടിയേറ്റിനുശേഷം നാലന്പലത്തിനകത്ത് അഹസിനുള്ള അരി അളന്നു. 697-ാം നന്പർ വടക്കേമുറി, 814-ാം നന്പർ പടിഞ്ഞാറെമുറി, 958-ാം നന്പർ തെക്കേമുറി, 634-ാം നന്പർ ഇരുന്പൂഴിക്കര എന്നി കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു അഹസ് ആഘോഷം. വാതക്കോട്ട് ഇല്ലത്ത് ശങ്കരൻ മൂസത്, വാതക്കോട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ മൂസത് എന്നിവർ അരി അളന്ന് ദേവസ്വം അധികാരികൾക്കു കൈമാറി. സബ് ഗ്രൂപ്പ് ഓഫീസർ ശിവശങ്കരമാരാർ, വൈക്കം അഡ്മിട്രറ്റീവ് ഓഫീസർ പ്രസാദ് ആർ. നായർ, കരയോഗം ഭാരവാഹികളായ പി.ജി. ഷണ്മുഖൻ, കെ.രാജശേഖരൻനായർ, അശോക് കുമാർ, മനോജ്, കെ.എസ്. രാജശേഖരൻ നായർ, രാജേഷ്, ജി.വി.കെ. നായർ, ആർ. രവി കുമാർ, യൂണിയൻ കമ്മിറ്റി അംഗം അയ്യേരി സോമൻ എന്നിവർ നേതൃത്വം നൽകി.
കൊടിയേറ്റിനുശേഷം നാലന്പലത്തിനകത്ത് അഹസിനുള്ള അരി അളന്നു. 697-ാം നന്പർ വടക്കേമുറി, 814-ാം നന്പർ പടിഞ്ഞാറെമുറി, 958-ാം നന്പർ തെക്കേമുറി, 634-ാം നന്പർ ഇരുന്പൂഴിക്കര എന്നി കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു അഹസ് ആഘോഷം. വാതക്കോട്ട് ഇല്ലത്ത് ശങ്കരൻ മൂസത്, വാതക്കോട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ മൂസത് എന്നിവർ അരി അളന്ന് ദേവസ്വം അധികാരികൾക്കു കൈമാറി. സബ് ഗ്രൂപ്പ് ഓഫീസർ ശിവശങ്കരമാരാർ, വൈക്കം അഡ്മിട്രറ്റീവ് ഓഫീസർ പ്രസാദ് ആർ. നായർ, കരയോഗം ഭാരവാഹികളായ പി.ജി. ഷണ്മുഖൻ, കെ.രാജശേഖരൻനായർ, അശോക് കുമാർ, മനോജ്, കെ.എസ്. രാജശേഖരൻ നായർ, രാജേഷ്, ജി.വി.കെ. നായർ, ആർ. രവി കുമാർ, യൂണിയൻ കമ്മിറ്റി അംഗം അയ്യേരി സോമൻ എന്നിവർ നേതൃത്വം നൽകി.