+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സന്ധി മാറ്റല്‍ ശസ്ത്രക്രിയകളില്‍ പുനര്‍ ശസ്ത്രക്രിയകള്‍ വർധിക്കുന്നു

തിരുവല്ല: കൃത്രിമസന്ധി സ്ഥാപിക്കുന്ന ശസ്ത്രക്രിയകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ കൂടുതലായി ചെയ്യേണ്ടി വരുന്നതിനാല്‍ പുനര്‍ശസ്ത്രക്രിയകളുട
സന്ധി മാറ്റല്‍ ശസ്ത്രക്രിയകളില്‍ 				പുനര്‍ ശസ്ത്രക്രിയകള്‍ വർധിക്കുന്നു
തിരുവല്ല: കൃത്രിമസന്ധി സ്ഥാപിക്കുന്ന ശസ്ത്രക്രിയകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ കൂടുതലായി ചെയ്യേണ്ടി വരുന്നതിനാല്‍ പുനര്‍ശസ്ത്രക്രിയകളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്ന് വെല്ലൂര്‍ സിഎംസി ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.പ്രദീപ് പുന്നൂസ്. 'കൃത്രിമ സന്ധികളിലെ അണുബാധ മൂലമുണ്ടാകുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശില്പശാലയുടെ ഭാഗമായി ഡോ. സാമുവല്‍ ചിത്തരഞ്ജന്‍റെ നേതൃത്വത്തില്‍ തത്സമയ ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയ്ക്കുശേഷം ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവിയും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോ ളജ് പ്രിന്‍സിപ്പലുമായ ഡോ.  സാമുവല്‍ ചിത്തരഞ്ജന്‍ പറഞ്ഞു.
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഡയറക്ടര്‍ പ്രഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര, മധ്യകേരള ഓര്‍ത്തോപ്പീഡിക്ക് ക്ലബ് പ്രസിഡന്‍റ് പ്രഫ.ഡോ. ടോമിച്ചന്‍, സെക്രട്ടറി ഡോ. ജിജോ ജോസ്, ആശു പത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രഫ. ഡോ. ജോണ്‍ ജോര്‍ജ്, ഡോ. ബിബിന്‍ തെരുവില്‍, ഡോ. വിജയമോഹന്‍, ഡോ. നാരായണ ഹള്‍സെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.