+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശിശുദിന റാലി, ആറാട്ട് ഘോഷയാത്ര; നഗരത്തിൽ‌ ഇന്നു ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു നഗരത്തിൽ നടക്കുന്ന ശിശുദിന റാലിയോടനുബന്ധിച്ച് രാ
ശിശുദിന റാലി, ആറാട്ട് ഘോഷയാത്ര; നഗരത്തിൽ‌  ഇന്നു ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു നഗരത്തിൽ നടക്കുന്ന ശിശുദിന റാലിയോടനുബന്ധിച്ച് രാവിലെ 10 മുതൽ 12 വരെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒൻപതു വരെയും നഗരത്തിൽ ഗതാഗതക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.
ശിശുദിന റാലി ആരംഭിക്കുന്ന സമയം മുതൽ തീരുന്നതുവരെ ആർആർ ലാന്പ് - കോർപറേഷൻ പോയിന്‍റ് - മ്യൂസിയം - കനകക്കുന്ന് - കെൽട്രോണ്‍ - വെള്ളയന്പലം വരെയുള്ള റോഡിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര ആരംഭിക്കുന്ന സമയം മുതൽ പടിഞ്ഞാറേകോട്ട - ഈഞ്ചയ്ക്കൽ - വള്ളക്കടവ് - എയർപോർട്ട് - ശംഖുമുഖം വരെയുള്ള റോഡിലും ഗതാഗത ക്രമീകരണങ്ങളുണ്ടായിരിക്കും.
ശിശുദിന റാലി -
വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സ്ഥലങ്ങൾ
പേരൂർക്കട, നെടുമങ്ങാട്, ശാസ്തമംഗലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കോർപറേഷൻ പോയിന്‍റിൽ നിന്നും തിരിഞ്ഞ് നന്തൻകോട് - ദേവസ്വംബോർഡ് - ടിടിസി വഴി പോകണം.
വെള്ളയന്പലത്തു നിന്നും പാളയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളയന്പലം - ആൽത്തറ - വഴുതക്കാട് വഴി പോകണം.
ആറാട്ട് ഘോഷയാത്ര -
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സ്ഥലങ്ങൾ
ചാക്ക, കല്ലുംമൂട്, വള്ളക്കടവ്, വലിയതുറ, ശംഖുമുഖം എന്നീ സ്ഥലങ്ങളിൽ ആറാട്ട് കടന്നുവരുന്ന സമയങ്ങളിൽ ഗതാഗതക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
പാർക്കിംഗ് സ്ഥലങ്ങൾ
ശിശുദിന റാലിയുമായി ബന്ധപ്പെട്ട് സ്കൂൾ കുട്ടികളുമായി വരുന്ന വാഹനങ്ങൾ കുട്ടികളെ മ്യൂസിയം ജംഗ്ഷനിൽ ഇറക്കിയശേഷം മാനവീയം വീഥി, മ്യൂസിയം - സൂര്യകാന്തി റോഡിന്‍റെ ഒരുവശം, പിടിസി ഗ്രൗണ്ട്, മ്യൂസിയം - നന്ദാവനം റോഡിന്‍റെ ഒരുവശം എന്നിവിടങ്ങളിൽ പാർക്കു ചെയ്യാവുന്നതാണ്.
ആറാട്ടു ഘോഷയാത്ര കാണാനെത്തുന്നവരുടെ വാഹനങ്ങൾശംഖുമുഖം പാർക്കിംഗ് ഏരിയ, ഫോർട്ട് ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കു ചെയ്യാവുന്നതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്‍റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും താഴെ പറയുന്ന ഫോണ്‍ നന്പരുകളിൽ അറിയാം. ഫോണ്‍ : 04712558731, 32.