+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മംഗലാപുരം ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

വിഴിഞ്ഞം: കരിംങ്കുളം തീരത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയി എൻജിൻ തകരാറിനെ തുടർന്ന് മംഗലാപുരത്ത് ഉൾക്കടലിൽ കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള മത്സ്
മംഗലാപുരം ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
വിഴിഞ്ഞം: കരിംങ്കുളം തീരത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയി എൻജിൻ തകരാറിനെ തുടർന്ന് മംഗലാപുരത്ത് ഉൾക്കടലിൽ കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി ഗോവാ തീരത്ത് എത്തിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കരിംകുളം സ്വദേശികളായ വിജയൻ ,ജോബിൻ, ദാസൻ, യേശുദാസൻ, സേവ്യർ എന്നി അഞ്ച് മലയാളികളടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുബൈയിലെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ ലഭിച്ച സഹായ അഭ്യർഥനയെ തുടർന്ന് തീരസംരക്ഷണസേന നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളെയും ബോട്ടും രക്ഷപ്പെടുത്തി ഗോവൻ തീരത്തെത്തിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. തൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതരും അറിയിച്ചു.