+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന്

മുക്കൂട്ടുതറ: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥാനമായ മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യം ശക്തമായി. മുക്കൂട്ടുതറ, എലിവാലിക്
മുക്കൂട്ടുതറയിൽ സർക്കാർ  ആശുപത്രി വേണമെന്ന്
മുക്കൂട്ടുതറ: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സംഗമ സ്ഥാനമായ മുക്കൂട്ടുതറയിൽ സർക്കാർ ആശുപത്രി വേണമെന്ന ആവശ്യം ശക്തമായി. മുക്കൂട്ടുതറ, എലിവാലിക്കര, മുട്ടപ്പള്ളി, പാണനിലാവ്, എരുത്വാപുഴ, തുലാപ്പള്ളി, ചാത്തൻതറ, ഇടകടത്തി, പന്പാവാലി തുടങ്ങിയ പ്രദേശങ്ങളിൽ പാവപ്പെട്ടവരും ദുർബല വിഭാഗക്കാരും സാധാരണക്കാരും ഉൾപ്പെടെ പതിനായിരക്കണക്കിന് മലയോര കർഷകരാണ് തിങ്ങിപ്പാർക്കുന്നത്. ഇവർ സൗജന്യ വൈദ്യ സഹായത്തിനായി വെച്ചൂച്ചിറ, റാന്നി, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം എന്നീ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിൽ 90 ശതമാനം കർഷകരും റബറിനെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. റബറിന്‍റെ വിലയിടവുമൂലമുണ്ടായ സാന്പത്തികപ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പോയി മരുന്ന വാങ്ങുന്നത് ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. എരുമേലിയിൽ നിന്ന് ഏറ്റവും എളുപ്പമാർഗമായ ശബരിമല പാത മുക്കൂട്ടുതറ വഴിയാണ് കടന്നു പോകുന്നത്. അതിനാൽ അയ്യപ്പ ഭക്തർക്കും സർക്കാർ ആതുരാലയം അനുഗ്രഹമായിരിക്കും.