+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡിന്‍റെ അറ്റകുറ്റപ്പണിക്ക് ഏഴു ലക്ഷം

വാഴൂർ: ചങ്ങനാശേരി വാഴൂര്‍ റോഡില്‍ പാമ്പാടി നെടുങ്കുന്നം റോഡ് ചേരുന്നതിന് സമീപം പതിവായി റോഡ് നശിക്കുന്നതിന് ശാശ്വതപരിഹാരമായി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഏഴ
റോഡിന്‍റെ അറ്റകുറ്റപ്പണിക്ക്  ഏഴു ലക്ഷം
വാഴൂർ: ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ പാമ്പാടി നെടുങ്കുന്നം റോഡ് ചേരുന്നതിന് സമീപം പതിവായി റോഡ് നശിക്കുന്നതിന് ശാശ്വതപരിഹാരമായി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ഏഴു ലക്ഷം രൂപ അനുവദിച്ചതായി ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്ക് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം അനുവദിച്ചിരുന്നതിന് പുറമേയാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. കറുകച്ചാല്‍ മുതല്‍ മാന്തുരുത്തി വരെ വഴിയരികില്‍ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങള്‍ പരമാവധി കോണ്‍ക്രീറ്റ് ചെയ്യുന്നതിനും ഈ തുക ഉപയോഗിക്കും.