+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരയോഗം ഭാരവാഹികൾ ബഹിഷ്ക്കരിച്ചു

നേമം : മേലാംകോട് എൻഎസ്എസ് കരയോഗം സന്ദർശിക്കാനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരയോഗം ഭാരവാഹികൾ ബഹിഷ്ക്കരിച്ചു.മന്ത്രി എത്തിയപ്പോൾ കരയോ
കരയോഗം  ഭാരവാഹികൾ  ബഹിഷ്ക്കരിച്ചു
നേമം : മേലാംകോട് എൻഎസ്എസ് കരയോഗം സന്ദർശിക്കാനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരയോഗം ഭാരവാഹികൾ ബഹിഷ്ക്കരിച്ചു.മന്ത്രി എത്തിയപ്പോൾ കരയോഗ ഭാരവാഹികൾ മന്ദിരം പൂട്ടി മടങ്ങി. ശബരിമല വിഷയത്തിൽ സർക്കാരിന്‍റെയും ദേവസ്വം മന്ത്രിയുടെയും നിലപാടുകളോടുള്ള പ്രതിഷേധമാണ് വിട്ടുനിന്നതിനിടയാക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ബഹിഷ്കരണത്തിനുപിന്നിൽ എൻഎസ്എസ് നേതൃത്വത്തിന്‍റെ നിർദേശവുമുണ്ടായിരുന്നു. എംഎൽഎമാരായ കെ.മുരളീധരനും എം.വിൻസെന്‍റും മുൻ എംഎൽഎയും എൻഡിപി നേതാവുമായിരുന്ന വട്ടിയൂർക്കാവ് രവി എന്നിവരെത്തിയപ്പോൾ കരയോഗം ഭാരവാഹികൾ സ്വീകരിച്ചു.