+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരിപ്പാടം വിളക്കുപാടം നെല്ലുത്പാദകസംഘം വിതയുത്സവം

തലയോലപ്പറന്പ്: വെള്ളൂർ കൃഷിഭവന്‍റെ പരിധിയിലുള്ള കരിപ്പാടം വിളക്ക്പാടം നെല്ലുൽപാദകസംഘത്തിന്‍റെ വിതയുത്സവം നടത്തി. സംഘം പ്ര
കരിപ്പാടം വിളക്കുപാടം  നെല്ലുത്പാദകസംഘം വിതയുത്സവം
തലയോലപ്പറന്പ്: വെള്ളൂർ കൃഷിഭവന്‍റെ പരിധിയിലുള്ള കരിപ്പാടം വിളക്ക്പാടം നെല്ലുൽപാദകസംഘത്തിന്‍റെ വിതയുത്സവം നടത്തി. സംഘം പ്രസിഡന്‍റ് സി.എ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ലൈല ജമാലും, കൃഷി ഓഫീസർ കെ. കെ. വത്സലയും ചേർന്ന് നിർവഹിച്ചു.
സംഘം സെക്രട്ടറി പി.എസ്. ഗിരിലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് കെ.എം. സുധർമ്മൻ, പഞ്ചായത്ത് മെന്പർ പി. ആർ. സുഗുണൻ, ഇ.ആർ. വിശ്വംഭരൻ, കൃഷി അസിസ്റ്റന്‍റ് എം.എൽ. ഷീബ, ഡി.പി. ധന്യ എന്നിവർ പ്രസംഗിച്ചു. കരിപ്പാടത്തെ കർഷകരുടെ കൂട്ടായ്മയും കുടുംബശ്രീ അംഗങ്ങളും പുരുഷസ്വയംസഹായസംഘങ്ങളും ചേർന്നാണ് തരിശുകിടന്ന 20 ഏക്കർ കൃഷിഭൂമി ഏറ്റെടുത്ത് കൃഷി നടത്തുന്നത്.