+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയോധികയെ ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു

നെന്മാറ : വയോധിക യെ ദുരൂഹസാഹചര്യ ത്തിൽ വീടിനുള്ളിൽ മരിച്ചനില യിൽ കാണപ്പെട്ടു. അളുവശേരി നിലംപതിയിൽ പരേതനായ ശിവരാമൻചെട്ടിയാരുടെ ഭാര്യ പാർവ്വതി അമ്മാ
വയോധികയെ ദുരൂഹസാഹചര്യത്തിൽ   വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു
നെന്മാറ : വയോധിക യെ ദുരൂഹസാഹചര്യ ത്തിൽ വീടിനുള്ളിൽ മരിച്ചനില യിൽ കാണപ്പെട്ടു. അളുവശേരി നിലംപതിയിൽ പരേതനായ ശിവരാമൻചെട്ടിയാരുടെ ഭാര്യ പാർവ്വതി അമ്മാളിനെ(75)യാണു ഇന്നലെ രാവിലെ ഒന്പതിനു വീടി നകത്ത് മരിച്ചനിലയിൽ കണ്ടത്്.

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിന്‍റെ പിൻവാതിൽ തുറന്നുകിടന്ന നിലയിലും കഴുത്തിൽ പരിക്കേറ്റ നിലയിലുമായിരുന്നു കാണപ്പെട്ടത്. പോലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി .

പ്രാഥമിക പരിശോധനയിൽ കഴുത്തിൽ ഒന്പതു സെമീറ്റർ നീളത്തിൽ മുറിവു കാണപ്പെട്ടു. കൊലപാതകമാണെന്നു സംശയിക്കുന്നു. കൂടുതൽ പരിശോധനക്കായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ 11ന് വക്കാവ് ശ്മശാനത്തിൽ.

മരിച്ച പാർവ്വതി അമ്മാളുടെ മക്കൾ: ദേവജാനകി, സരസു, വിജയം, രേണുക, മല്ലിക.