+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പറമ്പിക്കുളം വനപാത തകർന്നു : വാഹന സഞ്ചാരം ദുരിതത്തിൽ

മുതലമട : പറമ്പിക്കുളം റോഡ് തകർന്നതിനെ തുടർന്ന് വാഹന സഞ്ചാരം ദുരിതമായി. പറമ്പിക്കുളം ജംഗ്ഷൻ എത്തുന്നതിനു അഞ്ചു കിലോമീറ്റർ അകലെയാണ് റോഡുതകർന്നു കിടക്
പറമ്പിക്കുളം വനപാത തകർന്നു :  വാഹന സഞ്ചാരം ദുരിതത്തിൽ
മുതലമട : പറമ്പിക്കുളം റോഡ് തകർന്നതിനെ തുടർന്ന് വാഹന സഞ്ചാരം ദുരിതമായി. പറമ്പിക്കുളം ജംഗ്ഷൻ എത്തുന്നതിനു അഞ്ചു കിലോമീറ്റർ അകലെയാണ് റോഡുതകർന്നു കിടക്കുന്നത്.

ഗർത്തത്തിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് യന്ത്രത്തകരാറുകളും ഉണ്ടാവുന്നതായും പരാതിയുണ്ട്. വന്യമൃഗങ്ങൾ ഇടയ്ക്കിടെ ഈ റോഡ്മുറിച്ചുകടക്കാറുണ്ട്.

അടിയന്തരാവശ്യത്തിന് വാഹനം മുന്നോട്ട് പോവണമെങ്കിൽ റോഡിലെ കുഴികൾ തടസമാണ്. മഴയൊന്നു ചാറിയാൽപോലും പ്രദേശം ചെളിക്കുളമാവമാവുന്ന അവസ്ഥയിലാണ്.