+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പട്ടയം നല്‍കണമെന്ന്

താമരശേരി: പുതുപ്പാടി വില്ലേജിലെ 1/1ല്‍ പ്പെട്ട 400റോളം പാവപ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും അവരുടെ കൃഷി ഭൂമിക്ക് പട്ടയം നല്‍കണമെന്ന് കേരള കോ
പട്ടയം നല്‍കണമെന്ന്
താമരശേരി: പുതുപ്പാടി വില്ലേജിലെ 1/1ല്‍ പ്പെട്ട 400റോളം പാവപ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും അവരുടെ കൃഷി ഭൂമിക്ക് പട്ടയം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് -എം പുതുപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടയം ലഭിക്കന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ലാന്‌ഡ് ട്രൈബ്യൂണലില്‍ അപേക്ഷയും കൊടുത്ത് കാത്തിരിപ്പു തുങ്ങിട്ട് വര്‍ഷങ്ങളായി.

ഭൂമി തരം തിരിച്ച് സര്‍വേ നടത്തി 22 വര്‍ഷത്തെ ഭൂനികുതി അടച്ച് വില്ലേജില്‍ നിന്ന് എല്ലാ പേപ്പറുകളും കൈവശ സര്‍ട്ടിഫിക്കറ്റ് സഹിതം കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും പ്രതികരണമില്ല. കര്‍ഷകരോടുള്ള സര്‍ക്കാരിന്‍റെ ചിറ്റമ്മ നയം അവസാനിപ്പിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.