+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരുചക്രവാഹനങ്ങളും വീടുകളും അക്രമിക്കുന്നു: യുവാവിനെതിരെ പരാതി

കറുകച്ചാൽ: ഇരുചക്രവാഹനങ്ങൾ തല്ലിത്തകർക്കുകയും വീടുകൾക്കുനേരെ അക്രമം നടത്തുകയും ചെയ്യുന്ന യുവാവിനെതിരേ നാട്ടുകാർ പോല
ഇരുചക്രവാഹനങ്ങളും  വീടുകളും അക്രമിക്കുന്നു:  യുവാവിനെതിരെ പരാതി
കറുകച്ചാൽ: ഇരുചക്രവാഹനങ്ങൾ തല്ലിത്തകർക്കുകയും വീടുകൾക്കുനേരെ അക്രമം നടത്തുകയും ചെയ്യുന്ന യുവാവിനെതിരേ നാട്ടുകാർ പോലീസിൽ പരാതി നൽകി.

കറുകച്ചാൽ കുറ്റിക്കൽ കോളനിയിലാണ് യുവാവിന്‍റെ ശല്യം പതിവായത്. കൊലക്കേസ് പ്രതിയായ ഇയാൾ മാനസികരോഗി കൂടിയാണ്. മദ്യപിച്ചെത്തുന്ന യുവാവ് പ്രദേശവാസികളെ അസഭ്യം പറയുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കുറ്റിക്കൽ പള്ളിക്കൽ ജോസ് ജോണിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകൾ യുവാവ് അകാരണമായി തല്ലിത്തകർക്കുകയും സീറ്റുകൾ വലിച്ചുകീറുകയും ചെയ്തു. വിട്ടുകാർക്കുനേരെയും ആക്രമണശ്രമം ഉണ്ടായി.

ഇതിനു മുന്പും പലവട്ടം ഇയാൾ പ്രദേശത്തെ വീടുകൾക്കുനേരെ കല്ലെറിയുകയും, നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം പതിവായതോടെ പ്രദേശവാസികളും ഭീതിയിലാണ്. ഇതിനെതിരേ നാട്ടുകാർ മുൻപും കറുകച്ചാൽ പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.