+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു പേർക്കു പരിക്ക്

ചിങ്ങവനം : കോടിമത നാലുവരിപ്പാതയിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മെഡിക്കൽ വിദ്യാർഥ
സ്കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടു പേർക്കു  പരിക്ക്
ചിങ്ങവനം : കോടിമത നാലുവരിപ്പാതയിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മെഡിക്കൽ വിദ്യാർഥിനികൾക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശിനി കല്യാണി (23) കണ്ണൂർ സ്വദേശിനി ശ്രേയ (22) എന്നിവർക്കാണ് പരിക്ക്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികളാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം.
മണിപ്പുഴയിൽ നിന്നു കോട്ടയത്തേക്ക് വന്ന വിദ്യാർഥിനികൾ നാലുവരിപ്പാത ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടർ ബസിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഇരുവരുടേയും കൈക്കാണ് പരിക്ക്. കോട്ടയത്തുനിന്നു പത്തനംതിട്ടക്ക് പോവുകയായിരുന്നു വേണാട് ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിങ്ങവനം പോലീസ് കേസെടുത്തു.