+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത പണമിടപാട്: വീട്ടമ്മ അറസ്റ്റിൽ

കറുകച്ചാൽ: അനധികൃത പണമിടപാടു നടത്തിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽവീട്ടിൽ ലിസി ജോർജി (61) നെയാണ് ക
അനധികൃത പണമിടപാട്:  വീട്ടമ്മ അറസ്റ്റിൽ
കറുകച്ചാൽ: അനധികൃത പണമിടപാടു നടത്തിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽവീട്ടിൽ ലിസി ജോർജി (61) നെയാണ് കറുകച്ചാൽ പോലീസ് പിടികൂടിയത്. ഇന്നലെ ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി മുദ്രപത്രങ്ങളും, ബാങ്ക്ചെക്കുകളും മറ്റ് രേഖകളും കണ്ടെത്തി.

അയൽവാസിയായ ചിറയ്ക്കൽ അഹോരമനയ്ക്കൽ അന്പിളി സുരേഷ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. 2015 ഫെബ്രുവരിയിൽ ആറുമാസത്തെ കാലാവധിയ്ക്ക് അന്പിളി ലിസിയിൽനിന്നും അൻപതിനായിരം രൂപ വായ്പ വാങ്ങിയിരുന്നു. ഇതുപ്രകാരം മുദ്രപത്രം ഒപ്പിട്ടു വാങ്ങുകയും, പ്രതിമാസം മുതലും പലിശയുമടക്കം 7500 രൂപ നൽകണമെന്നും ലിസി പറഞ്ഞു.

പണം അടയ്ക്കുന്നതിൽ മുടക്കം വന്നതോടെ പലിശ മുതലിനേക്കാൽ ഇരട്ടിയായി. മുദ്രപത്രം കാണിച്ച് ഭീക്ഷണിപെടുത്തുകയും, കേസ് കൊടുക്കുമെന്നും പറഞ്ഞ് മൂന്നു വർഷം കൊണ്ട് അന്പിളിയിൽനിന്നും നാലുലക്ഷം രൂപയോളം ഇവർ വാങ്ങിയതായാണു പരാതിയിൽ പറയുന്നത്.

കഴിഞ്ഞമാസം തനിക്ക് രണ്ടുലക്ഷം രൂപ നൽകുവാനുണ്ടെന്നു കാണിച്ച് ലിസി അന്പിളിക്ക് വക്കീൽനോട്ടീസ് അയച്ചു. ഇതോടെയാണ് അന്പിളിയും ഭർത്താവും കോട്ടയം എസ്പിയെ സമീപിച്ചത്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് വീട്ടിൽനിന്നും രേഖകൾ കണ്ടെത്തിയതും ലിസി അനധകൃത പണമിടപാട് നടത്തുന്നതായും തെളിഞ്ഞത്. കോടയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.