വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടതായി വത്തിക്കാൻ അറിയിച്ചു. ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടതായി മാധ്യമവിഭാഗം മേധാവി മത്തയോ ബ്രൂണി പറഞ്ഞു.
ശ്വാസതടസത്തെത്തുടർന്ന് ജെമേല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ബുധനാഴ്ചയാണ് മാർപാപ്പയെ പ്രവേശിപ്പിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് ജെമേല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ബുധനാഴ്ചയാണ് മാർപാപ്പയെ പ്രവേശിപ്പിച്ചത്.