അമൃത്സർ: പഞ്ചാബിലെ തരൺതരൺ ജില്ലയിൽ സിക്ക് പുരോഹിതന്റെ കാൽ അക്രമികൾ അറത്തുമാറ്റി. ബാനിയ ഗ്രാമത്തിലുള്ള ഗുരുദ്വാരയിലെ പുരോഹിതനായ സുഖ്ചയ്ൻ സിംഗ് (32) ആണ് വ്യാഴാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. തുടർന്ന് അക്രമികൾ ഓടി രക്ഷപെട്ടുവെന്നു പോലീസ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സിംഗിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
സിംഗ് അപകടനില തരണം ചെയ്തിട്ടില്ല. കൈകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സിംഗിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
സിംഗ് അപകടനില തരണം ചെയ്തിട്ടില്ല. കൈകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.