ന്യൂഡൽഹി: പുരുഷന്മാർക്കും സ്ത്രീകൾക്കും വിവാഹപ്രായം 21 വയസാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു സുപ്രീംകോടതി.
വിഷയം പാർലമെന്റിന്റെ നിയമനിർമാണ പരിധിയിൽ വരുന്നതാണെന്നു നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായത്തിൽ തുല്യത ആവശ്യപ്പെട്ടു അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമർപ്പിച്ച മറ്റൊരു പൊതുതാത്പര്യ ഹർജി തള്ളിയ ഫെബ്രുവരി 20ലെ ഉത്തരവും സുപ്രീംകോടതി പരാമർശിച്ചു.
വിഷയം പാർലമെന്റിന്റെ നിയമനിർമാണ പരിധിയിൽ വരുന്നതാണെന്നു നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായത്തിൽ തുല്യത ആവശ്യപ്പെട്ടു അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമർപ്പിച്ച മറ്റൊരു പൊതുതാത്പര്യ ഹർജി തള്ളിയ ഫെബ്രുവരി 20ലെ ഉത്തരവും സുപ്രീംകോടതി പരാമർശിച്ചു.