ബംഗളുരു: കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് ചെയർമാനും ബിജെപി എംഎൽഎയുമായ ചണ്ണാഗിരി എംഎൽഎയും വിരൂപാക്ഷപ്പയെ കൈക്കൂലിക്കേസിൽ ലോകായുക്ത പോലീസ് അറസ്റ്റ്ചെയ്തു.
വിരൂപാക്ഷപ്പയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ബംഗളുരുവിലേക്കുള്ള യാത്രക്കിടെ തുംകുരുവിൽവച്ചായിരുന്നു അറസ്റ്റ്.
ഒരു കോൺട്രാക്ടറിൽ നിന്ന് മകനെ ഉപയോഗിച്ച് 40 ലക്ഷം രൂപയോളം വിരൂപാക്ഷപ്പ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഇതിനു പിന്നാലെ നടന്ന റെയ്ഡിൽ എംഎൽഎയുടെ വസതിയിൽനിന്നും 8.28 കോടിരൂപയോളം കണ്ടെടുത്തിരുന്നു.
വിരൂപാക്ഷപ്പയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ബംഗളുരുവിലേക്കുള്ള യാത്രക്കിടെ തുംകുരുവിൽവച്ചായിരുന്നു അറസ്റ്റ്.
ഒരു കോൺട്രാക്ടറിൽ നിന്ന് മകനെ ഉപയോഗിച്ച് 40 ലക്ഷം രൂപയോളം വിരൂപാക്ഷപ്പ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഇതിനു പിന്നാലെ നടന്ന റെയ്ഡിൽ എംഎൽഎയുടെ വസതിയിൽനിന്നും 8.28 കോടിരൂപയോളം കണ്ടെടുത്തിരുന്നു.