ബെർലിൻ: തൊഴിലാളിസമരം മൂലം ജർമനിയിൽ പൊതുഗതാഗതം സ്തംഭിച്ചു. വിമാനത്താവളം, തുറമുഖം, റെയിൽവേ, ബസ് ജീവനക്കാർ 24 മണിക്കൂർ പണിമുടക്കാണ് നടത്തിയത്.
നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ വേതനത്തിൽ 10.5 ശതമാനം വർധന വേണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
ഏഴു സംസ്ഥാനങ്ങളിൽ ബസുകളും ട്രാമുകളും പൂർണമായി നിലച്ചു. മ്യൂണിക്, ഫ്രാങ്ക്ഫർട്ട് വിമാനത്തവളങ്ങളിലെ സർവീസുകൾ റദ്ദാക്കപ്പെട്ടു.
3.8 ലക്ഷം വിമാനയാത്രക്കാരെ പണമുടക്ക് ബാധിച്ചതായി വിമാനത്താള അസോസിയേഷൻ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ വേതനത്തിൽ 10.5 ശതമാനം വർധന വേണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
ഏഴു സംസ്ഥാനങ്ങളിൽ ബസുകളും ട്രാമുകളും പൂർണമായി നിലച്ചു. മ്യൂണിക്, ഫ്രാങ്ക്ഫർട്ട് വിമാനത്തവളങ്ങളിലെ സർവീസുകൾ റദ്ദാക്കപ്പെട്ടു.
3.8 ലക്ഷം വിമാനയാത്രക്കാരെ പണമുടക്ക് ബാധിച്ചതായി വിമാനത്താള അസോസിയേഷൻ പറഞ്ഞു.