അഹമ്മദാബാദ്: ഗുജറാത്ത് പോലീസ് സംസ്ഥാനത്തെ 17 ജയിലുകളിൽ ഒരേസമയം മിന്നൽ പരിശോധന നടത്തി.
പരിശോധനയിൽ ഏഴു മൊബൈൽ ഫോണുകൾ, മാരകായുധങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. 1,700 പോലീസുകാർ പരിശോധനയിൽ പങ്കെടുത്തു. ആഭ്യന്തരസഹമന്ത്രി ഹർഷ് സംഘവിയുടെ നിർദേശത്തെത്തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പരിശോധന സിഎം ഡാഷ്ബോഡ് വഴി പരിശോധിച്ചു.
പരിശോധനയിൽ ഏഴു മൊബൈൽ ഫോണുകൾ, മാരകായുധങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ കണ്ടെത്തി. 1,700 പോലീസുകാർ പരിശോധനയിൽ പങ്കെടുത്തു. ആഭ്യന്തരസഹമന്ത്രി ഹർഷ് സംഘവിയുടെ നിർദേശത്തെത്തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പരിശോധന സിഎം ഡാഷ്ബോഡ് വഴി പരിശോധിച്ചു.