ലണ്ടൻ/ന്യൂഡൽഹി: തമിഴ്സാഹിത്യകാരൻ പെരുമാൾ മുരുകന്റെ നോവൽ "പൈർ (പൂക്കുളി)' 2023 ലെ ബുക്കർ പുരസ്ക്കാര ചുരുക്കപ്പട്ടികയിൽ.
തമിഴ്നാട്ടിലെ മാനംകാക്കൽ കൊലപാതത്തിന്റെ കഥപറയുന്ന നോവൽ 2013 ലാണ് പ്രസിദ്ധീകരിച്ചത്. മൂന്നുവർഷത്തിനുശേഷം അനിരുദ്ധൻ വാസുദേവൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള പതിമൂന്ന് പുസ്തകങ്ങളെയാണ് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബുക്കർപ്രൈസ് ഫൗണ്ടേഷൻ അറിയിച്ചു. മേയ് 23 നു പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കും.
തമിഴ്നാട്ടിലെ മാനംകാക്കൽ കൊലപാതത്തിന്റെ കഥപറയുന്ന നോവൽ 2013 ലാണ് പ്രസിദ്ധീകരിച്ചത്. മൂന്നുവർഷത്തിനുശേഷം അനിരുദ്ധൻ വാസുദേവൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള പതിമൂന്ന് പുസ്തകങ്ങളെയാണ് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബുക്കർപ്രൈസ് ഫൗണ്ടേഷൻ അറിയിച്ചു. മേയ് 23 നു പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കും.