+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒന്പതു പേർക്ക് നൂറിൽ താഴെ ഭൂരിപക്ഷം

ഷില്ലോംഗ്: മേഘാലയയിലും നാഗാലാൻഡിലും നൂറിൽ താഴെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ഒന്പതു പേർ. മേഘാലയയിൽ അഞ്ചും നാഗാലാൻഡിൽ നാലും സ്ഥാനാർഥികളുടെ ഭൂരിപ
ഒന്പതു പേർക്ക്  നൂറിൽ താഴെ ഭൂരിപക്ഷം
ഷില്ലോംഗ്: മേഘാലയയിലും നാഗാലാൻഡിലും നൂറിൽ താഴെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് ഒന്പതു പേർ. മേഘാലയയിൽ അഞ്ചും നാഗാലാൻഡിൽ നാലും സ്ഥാനാർഥികളുടെ ഭൂരിപക്ഷമാണ് മൂന്നക്കം കടക്കാതിരുന്നത്.

നാഗാലാൻഡിലെ എൻഡിപിപി സ്ഥാനാർഥിയും വനിതയുമായ സൽഹൗടുനു ക്രൂസിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം-ഏഴ്.

മേഘാലയയിലെ രാജബാല മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിലെ ഡോ. മിസനൂർ റഹ്‌മാൻ കാസി വിജയിച്ചത് പത്തു വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്. മേഘാലയയില സോഹ്റയിൽ 15ഉം ഡാലുവിൽ 18ഉം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സ്ഥാനാർഥികൾ എതിരാളികളെ മറികടന്നത്.